Light mode
Dark mode
ഇസ്രായേൽ ആക്രമണം ഇറാന്റെ ആണവ, മിസൈൽ സൗകര്യങ്ങളെയും നിരവധി നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും തകർത്തു
ഇസ്രായേലിന് പിന്തുണ നൽകിയാൽ യുഎസ്, യു.കെ, ഫ്രാൻസ് രാജ്യങ്ങളുടെ കപ്പലുകളും സൈനികതാവളങ്ങളും ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്
യൂറോപ്പിലെ ഏറ്റവും വലിയ ജൂത സമൂഹം ഫ്രാൻസിലാണ്
ഐഡിഎഫ് എക്സിൽ പോസ്റ്റ് ചെയ്ത ഭൂപടത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധവും ഉയർന്നുവന്നിരുന്നു
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ ചൈന ഒറ്റക്കെട്ടായി എതിർക്കുന്നുവെന്നും ഇസ്രായേൽ നടപടികളുടെ അനന്തരഫലങ്ങളെക്കുറിച്ച് അവർക്ക് വളരെയധികം ആശങ്കയുണ്ടെന്നും ഫു കോങ് പറഞ്ഞു
ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തി ഉന്നതനേതാക്കളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പരമോന്നത നേതാവിന്റെ പ്രതികരണം
നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിങ് ഓഫ് സിയോൺ' രണ്ട് ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെ പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.
കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോയെന്ന ഭയത്തിലാണ് ജനങ്ങള്‍
ഇറാൻ ആക്രമണത്തിൽ തെൽഅവീവിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
ഏറ്റുമുട്ടൽ നീളുന്നത് ഗൾഫ് രാഷ്ട്രങ്ങളേയും ഗുരുതരമായി ബാധിക്കും
ആക്രമണം നടന്നതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
ഗസ്സയിലേക്കുള്ള സഹായങ്ങൾ തടയുന്ന ഇസ്രായേൽ ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്ലോബൽ മാർച്ച് സംഘടിപ്പിച്ചത്.
ഗസ്സയിൽ അടിയന്തരവും സ്ഥിരവും ഉപാധിരഹിതവുമായ വെടിനിർത്തൽ ആവശ്യപ്പെട്ട് സ്പെയിൻ ആണ് പ്രമേയം അവതരിപ്പിച്ചത്.
ഇറാനിതിരായ ഇസ്രായേല്‍ ആക്രമണങ്ങളെ അപകടകരമായ നിമിഷങ്ങളെന്നാണ് ബ്രിട്ടീഷ് ഫോറിന് സെക്രട്ടറി ഡേവിഡ് ലാമ്മി വിശേഷിപ്പിച്ചത്
ഇന്ധന വിലയിലും വർധനവുണ്ടായിട്ടുണ്ട്
100 കണക്കിന് ഡ്രോണുകള്‍ ഇറാന് വര്‍ഷിച്ചതായി ഇസ്രായേല്‍
ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്
യു.എസ് - ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്റെ ആക്രമണം നടത്തിയത്
ഇറാൻ്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരും ആക്രമത്തില്‍ കൊല്ലപ്പെട്ടു