മാളയിലെ സ്വകാര്യ കോളജിൽ വിദ്യാർത്ഥിയെ 30 പേർ ചേർന്ന് റാഗിങ് ചെയ്തതായി പരാതി

ഒന്നാം വർഷ വിദ്യാർഥിയായ നിഹാദിനാണ് ക്രൂരമായ മർദനമേറ്റത്. ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണമായതെന്ന് നിഹാദ് പറഞ്ഞു.

Update: 2021-11-26 10:11 GMT

തൃശൂർ മാളയിലെ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർത്ഥിയെ 30 സീനിയർ വിദ്യാർത്ഥികൾ ചേർന്ന് റാഗ് ചെയ്തതായി പരാതി. ഒന്നാം വർഷ വിദ്യാർഥിയായ നിഹാദിനാണ് ക്രൂരമായ മർദനമേറ്റത്. ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണമായതെന്ന് നിഹാദ് പറഞ്ഞു.

സംഭവമറിഞ്ഞിട്ടും കോളജ് മാനേജ്‌മെന്റ് പൊലീസിനെയോ കുടുംബത്തെയോ അറിയിച്ചില്ലെന്ന് നിഹാദിന്റെ പിതാവ് നസീർ പറഞ്ഞു. അവശനായ നിഹാദിനെ വൈകുന്നേരം വരെ ഓഫീസിലിരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News