Light mode
Dark mode
Writer
Contributor
Articles
നിഷേധത്തിന്റെയും ശൂന്യതാ വാദത്തിന്റെയും സാഹിത്യം വായിച്ച് സ്വന്തം പരിസരങ്ങളോട് അസന്തുലിതമാക്കപ്പെട്ട ഒട്ടേറെ ചെറുപ്പക്കാര്‍ കേരളത്തിലെ ഒട്ടേറെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഉണ്ടായിരുന്നു. ഇത്തരം...
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ആയി. കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന് വന്നു. പോകും മുമ്പ് സിസ്റ്റര്‍ എന്നെ വന്നു കാണുകയും നെറ്റിയില്‍ വാത്സല്യത്തോടെ തലോടുകയും ചെയ്തു. എനിക്ക് നിത്യം...
തുപ്രന് വേഗം മണ്ണ് കോരിയെറിയാന്‍ തുടങ്ങി. ഞാനാകട്ടെ രണ്ടുമൂന്ന് തൂമ്പ കോരിയെറിഞ്ഞപ്പോഴേക്കും തളര്‍ന്നു വീണു. തുപ്രന് എന്നെ കോരിയെടുത്ത് തൊട്ടടുത്തുള്ള ഷെഡ്ഡില്‍ കൊണ്ടു വന്നു കിടത്തി. അയാളുടെ പണി...
സി.പി.ഐ (എം.എല്‍) പലതരം സൈദ്ധാന്തിക ലൈനുകളിലൂടെ പിന്നീട് കടന്നുപോയി. രണ്ടു ലൈന്‍ സമരം എന്ന പേരിലറിയപ്പെട്ട പാര്‍ട്ടിയിലെ ആശയ സംഘര്‍ഷങ്ങള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും പലപ്പോഴും...
അസ്തിത്വവാദം, തീവ്രവിപ്ലവം, ആത്മീയവാദം, സെന്‍ബുദ്ധിസം, ഉത്തരാധുനികത എന്നിങ്ങനെയുള്ള ഒട്ടേറെ മാരണങ്ങളും അള്‍ത്തുസര്‍, ജീന്‍പോള്‍ സാര്‍ത്ര്, രജനീഷ്, ജെ. കൃഷ്ണമൂര്‍ത്തി മുതലായ ഒടിയന്മാരും പറന്ന് നടന്ന് ...
അയഞ്ഞ കുപ്പായവും, കട്ടിചില്ലിന്റെ കണ്ണടയും ഉറക്കെയുള്ള സംസാരവും ദുർബലമായ ശരീരവും ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു
മീന്‍പിടുത്തക്കാര്‍ക്ക് വന്യമായ ഒരു ഭാവമുണ്ട്.
വിശപ്പിന്റെയും അനാഥത്വത്തിന്റെയും നാളുകളിൽ സാന്ത്വനമായി വന്നുചേർന്ന ചില സഹായഹസ്തങ്ങളെക്കുറിച്ച്
പ്രഫ. കെ.എ സിദ്ദിഖ് ഹസൻ നമ്മെ പിരിഞ്ഞു പോയിട്ട് ഈ കഴിഞ്ഞ ഏപ്രിൽ ആറിന് ഒരു വർഷം തികഞ്ഞു. ഒരു പ്രസ്ഥാന നായകൻ എന്നതിലുപരി സാമൂഹ്യ - സാംസ്കാരിക മേഖലകളിലേക്ക് കൂടി വ്യാപരിച്ച ഒരു വ്യക്തിത്വമായിരുന്നു...
നജ്മല്‍ ബാബു തെറ്റായ കാലത്ത് ശരിയായ കാര്യങ്ങള്‍ പറഞ്ഞയാള്‍ (ഭാഗം 2)
നജ്മൽ ബാബു ഒട്ടേറെ വ്യത്യസ്തതകൾ ഉള്ളയാളായിരുന്നു. ഒരു സൂഫി പോലെയോ, സെൻഗുരു പോലെയോ അദ്ദേഹം ജീവിച്ചു.
ഐശ്വര്യവും കാന്തിയും കൊണ്ട് അവരുടെ മുഖം ആ പ്രായത്തിലും വെട്ടിത്തിളങ്ങിയിരുന്നു
ലണ്ടനിലെ തെംസ് നദിയിലെയും കേരളത്തിലെ പെരിയാറിലെയും കാഴ്ചകൾ വെവ്വെറെയെങ്കിലും അവയുടെ മുഖഭാവം ഒന്നുതന്നെ
'ബഷീറിനെ പറ്റി പറഞ്ഞപ്പോൾ എം.എൻ വിജയൻ വികാരാധീനനായി'
ബ്രിട്ടനിലെ വെൽസ് എന്ന സ്ഥലത്തു ജനിച്ചു. ബ്രിട്ടനിലും അമേരിക്കയിലുമായ് ജീവിതകാലം കഴിച്ചു. വീടില്ലാത്തവനും നാടോടിയും അലഞ്ഞു പണി ചെയുന്നവനുമായി ജീവിച്ച കവിയുടെ കവിതകൾ ഇംഗ്ലീഷ് കവിതയിലെ വേറിട്ട...
പാസില്ലാത്തതിനാല്‍ കരാര്‍ ജീവനക്കാര്‍ക്ക് ഇന്നലെ എയര്‍പോര്‍ട്ടില്‍ പ്രവേശിക്കാനായില്ല.കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ഗ്രൌണ്ട് ഹാന്റ്ലിങ് കരാര്‍ തൊഴിലാളികളുടെ കാലാവധി അവസാനിച്ചു....