Light mode
Dark mode
2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം
മരണം ആത്മഹത്യയായി വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. 17 വയസുള്ള മകളും സുഹൃത്തുക്കളും ഉൾപ്പെടുന്ന പ്രായപൂർത്തിയാകാത്ത അഞ്ച് പേർക്കെതിരെയാണ് കേസ്
ശിക്ഷാവിധി ശനിയാഴ്ച
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
പശ്ചിമബംഗാൾ സ്വദേശി അൽപ്പാനയാണ് മരിച്ചത്
ചടയമംഗലം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്
കഴിഞ്ഞമാസം 25നാണ് നടുവിൽ പടിഞ്ഞാറെ കവല സ്വദേശി വി.വി.പ്രജുലിനെ മരിച്ച നിലയില് കണ്ടെത്തിയത്
രാത്രി ഷിഫ്റ്റിലായിരുന്ന ശ്രുതിയുടെ ഭർത്താവ് വെള്ളിയാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്
ഡൽഹി രോഹിണി സെക്ടർ-17ലെ കുസും സിൻഹ, മകൾ പ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്
സ്ത്രീധന പീഡനത്തിനൊടുവിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയെന്നായിരുന്നു നിക്കിയുടെ സഹോദരി കാഞ്ചന്റെ മൊഴി
ഖത്തീഫ് ഗവർണറേറ്റിന് കീഴിലാണ് ശിക്ഷ
നല്ലേപ്പിള്ളി സ്വദേശി രാമൻകുട്ടി ആണ് കൊല്ലപ്പെട്ടത്
കൊല്ലപ്പെട്ട തലാൽ അബു മഹ്ദിയുടെ കുടുംബം മാപ്പുനൽകിയാൽ മാത്രമാണ് ഇനി വധശിക്ഷ ഒഴിവാക്കാനാവുക
വീട്ടുകാർക്ക് മുന്നിൽ വെച്ചാണ് പ്രതി ജോസ്മോൻ മകൾ ജാസ്മിനെ കഴുത്ത് ഞെരിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
മുൽക്കി വിജയ് സന്നിധി ഹൈവേക്ക് സമീപം നടന്ന കൊലപാതക കേസ് പ്രതി മുഹമ്മദ് മുസ്തഫ എന്ന മുസ്തയാണ്(36) അറസ്റ്റിലായത്
ഭർത്താവിന്റെ വീട്ടിൽ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും അമ്മ
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കണ്ടങ്കാളിയിലെ കാർത്ത്യായനിയാണ് മരിച്ചത്.
ഇയാൾക്കെതിരെ സിഐഎസ്എഫ് വകുപ്പുതല നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്
കൈതച്ചിറ സ്വദേശി സാജനാണ് പിടിയിലായത്.