Light mode
Dark mode
ആചാരപരമായ കാര്യങ്ങൾ നിയന്ത്രിക്കുക മാത്രമായിരുന്നു തന്റെ ചുമതലയെന്നും ബോർഡിന്റെ ഭരണപരമായ തീരുമാനങ്ങളിൽ തനിക്ക് റോളില്ലെന്നും തന്ത്രി മൊഴി നൽകി.
സ്വർണക്കൊള്ളക്ക് ഉണ്ണികൃഷ്ണൻ പോറ്റിയും പ്രതിപക്ഷവും ഗൂഢാലോചന നടത്തിയെന്നും വാസവന് മീഡിയവണിനോട് പറഞ്ഞു
കടകംപള്ളിയിലേക്കും വാസവനിലേക്കും എത്താതിരിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് രമേശ് ചെന്നിത്തല
എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്
കുട്ടികൾ ജയിച്ചാൽ വീട്ടിൽ പോയി താൻ സന്തോഷം പ്രകടിപ്പിക്കുമെന്നും കടകംപള്ളി പറഞ്ഞു
കേസ് തെളിവില്ലാതെ അവസാനിപ്പിക്കാൻ എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തുകയാണെന്നും സതീശൻ ആരോപിച്ചു
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ ചോദ്യം ചെയ്യൽ കൂടിയാണിത്
ദ്വാരപാലക കേസിൽ ആറാം പ്രതിയായ ശ്രീകുമാറിന് അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്
കള്ളന്മാരെ എല്ലാം പിടിച്ച് ജയിലിടുമെന്നും സ്വർണം തിരിച്ച് അയ്യപ്പന് കൊടുക്കുമെന്നും വി.എൻ വാസവൻ പറഞ്ഞു
നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ചക്കും ഇന്ന് തുടക്കമാകും.
കഴിഞ്ഞ 20 വർഷത്തെ ദേവസ്വം ബോർഡിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് കോടതി നിർദേശം
2012 ലെ ഉത്തരവ് മറികടന്നാണ് 2017 ൽ തന്ത്രിക്ക് വാജിവാഹനം കൊടുത്തുവിട്ടത്
പൂജപ്പുര സബ്ജയിലിലേക്കാണ് തന്ത്രിയെ മാറ്റിയത്
ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ കണ്ഠരര് രാജീവരര് ഒത്താശ ചെയ്തന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്
'ശബരിമല ക്ഷേത്രത്തിന്റെ ഭരാണാധികാരവും സമുദായത്തിന് വിട്ടു നൽകണം'
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ വളർത്തിയതും ശബരിമലയിൽ കൊണ്ടുവന്നതുമെല്ലാം തന്ത്രിയാണെന്ന് അറസ്റ്റിലായ എ. പത്മകുമാർ അടക്കം മൊഴി നൽകിയിരുന്നു.
നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കണം എന്നാണ് സർക്കാർ നിലപാട്.
കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ എന്നും രാഹുൽ ഈശ്വർ
തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തെയും കാറിൽ കയറ്റിയതിനെയും ന്യായീകരിച്ച് മുഖ്യമന്ത്രി