Light mode
Dark mode
തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്
റവന്യു - കൃഷി വകുപ്പുകൾക്ക് കൂടുതൽ തുക വകയിരുത്തണമെന്നും ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു
നയപരമായി വിയോജിപ്പുണ്ടെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചത്.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി.
ബജറ്റിൽ സപ്ലൈകോയെ തീർത്തും അവഗണിച്ചെന്നും പാർട്ടി വകുപ്പുകളോട് ഭിന്നനയമാണെന്നുമാണ് വിമർശനം.
പാർട്ടി മന്ത്രിമാരുടെ വകുപ്പുകൾക്ക് ബജറ്റിൽ നേരിട്ട അവഗണനയും സി.പി.ഐ നേതൃയോഗങ്ങളിൽ ഉയരും
ഭക്ഷ്യ, കൃഷി, സിവിൽ സപ്ലൈസ്, ക്ഷീരവികസന വകുപ്പുകളെ അവഗണിച്ചെന്നു പരാതി
യു.ഡി.എഫിലായിരുന്നപ്പോള് കൈവശംവച്ചിരുന്ന കോട്ടയത്തിനു പുറമെ പത്തനംതിട്ട സീറ്റ് കൂടി കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിരുന്നു
ബജറ്റ് അവതരണത്തിനുശേഷം ധനമന്ത്രിക്ക് ഹസ്തദാനം നൽകാതെയാണു ഭക്ഷ്യമന്ത്രി നിയമസഭയിൽനിന്ന് മടങ്ങിയത്. സി.പി.ഐയുടെ മറ്റ് മൂന്ന് വകുപ്പുകളുടെയും അവസ്ഥ മറ്റൊന്നല്ല
സ്ഥാനാർഥി ചർച്ചകൾ തുടങ്ങാനായിട്ടില്ലെന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും തീരുമാനങ്ങളല്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരത്ത് പന്ന്യനും തൃശൂരിൽ വി.എസ് സുനിൽകുമാറും വയനാട്ടിൽ ആനി രാജയും മാവേലിക്കരയിൽ സി.എ അരുൺകുമാറും മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്
വയനാട്ടിൽ ദേശീയ നേതാവായ ആനി രാജയേയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനേയുമാണ് പരിഗണിക്കുന്നത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാവും ജനപ്രതിനിധിയുമായ പി. ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാർട്ടി നിലപാടുകൾക്ക് യോജിക്കാത്തവിധത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ...
ജില്ലാ എക്സിക്യൂട്ടീവിൽ നേരിട്ടെത്തി വിശദീകരണം നൽകാനാണ് നിർദേശം.
സ്ഥാനാർത്ഥി നിർണയത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ കാക്കരുതെന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ ആവശ്യപ്പെട്ടു
ഭാസുരാംഗനും കുടുംബവും ചേർന്ന് 3.22 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
''കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ഒരു കാര്യവും വ്യക്തികേന്ദ്രീകൃതമല്ല. വിമർശനങ്ങളെ ഒരിക്കലും തെറ്റായി കാണാൻ കഴിയില്ല.''
തിരുവനന്തപുരം, കൊല്ലം സീറ്റുകൾ വെച്ചുമാറാൻ സി.പി.ഐ ചർച്ചക്ക് തുടക്കമിട്ടത്
ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ടി നിക്സനെ മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടും സമീപകാലത്ത് ഒന്നും സി.പി.ഐ ജയിച്ച് കയറാത്ത ലോക്സഭാ മണ്ഡലമാണ് തിരുവനന്തപുരം.