Light mode
Dark mode
ഇന്ന് അർധരാത്രി മുതൽ സർചാർജ് ഈടാക്കി തുടങ്ങുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു
ലക്ഷക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കിയ ഇന്‍ഡിഗോ യാത്രാ പ്രതിസന്ധിക്ക് മാസങ്ങള്‍ക്ക് പിന്നാലെയാണ് സിഇഒയുടെ രാജി
ഇൻഡിഗോ, എയർ ഇന്ത്യ സർവീസുകളാണ് റദ്ദാക്കിയത്
മെയ് 14 മുതൽ സർവീസ് ആരംഭിക്കും
യാത്രക്കാർ സുരക്ഷിതരാണ്
പിഴ കൂടാതെ ഇൻഡിഗോക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഏർപ്പെടുത്തിയിട്ടുണ്ട്
വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന സിവിൽ ഏവിയേഷന്റെ മാർഗനിർദേശത്തിന് പുറമെയാണ് വൗച്ചറും പ്രഖ്യാപിച്ചത്
ടിഡിപി മേധാവിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡുവിന്റെ ഡൽഹിയിലെ വിശ്വസ്തനാണ് റാം മോഹൻ നായിഡു
ഒരു ദിവസം ആയിരത്തിലധികം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്
സ്ലോട്ടുകൾ മറ്റു കമ്പനികൾക്ക് കൈമാറുമെന്ന് വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞു
കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് ഒടുവിൽ യാത്രക്കാർക്ക് റീഫണ്ട് നൽകി ഇൻഡിഗോ
''ഇപ്പോഴെങ്കിലും മനസിലായെങ്കിൽ വളരെ സന്തോഷം, ഉത്തരവദിത്തത്തോടെ പ്രവർത്തിക്കേണ്ടതാണ് വിമാന കമ്പനികള്‍''
ഏഴാം ദിവസവും ഇൻഡിഗോ സർവീസുകൾ പ്രതിസന്ധിയിലായി
സർവീസുകൾ മുടങ്ങിയതിൽ ഇൻഡിഗോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് ഡിജിസിഎ വിലയിരുത്തൽ.
ഇൻഡിഗോ എയർലൈനിനെതിരെ നടപടി സ്വീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം ഇന്ന് വൈകുന്നേരം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അറിയിച്ചു
ബിസിനസ് ക്ലാസിനും, ഉഡാൻ ഫ്ലൈറ്റുകൾക്കും ഈ നിരക്ക് ബാധകമല്ല
കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ഇന്നും ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുകയാണ്.