Light mode
Dark mode
സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ജോസ് കെ.മാണി പ്രതികരിച്ചു
എംഎൽഎമാരോട് അടക്കം പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് ജോസ് കെ. മാണി നിർദേശം നൽകി.
യുഡിഎഫിലേക്ക് എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള കക്ഷികള്‍ വരുമെന്നും സതീശന്
ജോസ് കെ.മാണിയുടെ നീക്കത്തിൽ സിപിഎമ്മിന് അതൃപ്തിയുണ്ട്
പാർട്ടിയെ സമൂഹമധ്യത്തിൽ കരിവാരിത്തേക്കുകയെന്ന അജണ്ടയാണെന്നും പ്രതികരണം
ഇത്തവണ ഭൂരിപക്ഷം ഇരുപതിനായിരം കടക്കുമെന്നും കാപ്പൻ മീഡിയവണിനോട് പറഞ്ഞു
'സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്'
''രണ്ട് സിലബസുകളിലെയും കലാ പ്രതിഭകൾ ഒന്നിച്ച് മത്സരിക്കുമ്പോഴാണ് യഥാർത്ഥ പ്രതിഭകളെ തിരിച്ചറിയാൻ സാധിക്കുക''
തീരുമാനമായിട്ടില്ലെന്നും മുന്നണിയിലേക്ക് വന്നതിന് ശേഷം സീറ്റുകളുടെ കാര്യം ചർച്ച ചെയ്യാമെന്നും അടൂർ പ്രകാശ്
പാലായിൽ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ജോസ് കെ. മാണി പാലായിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് മോൻസ് ജോസഫിനോട് ചോദിച്ചു
'ഇന്ത്യയിലെമ്പാടും നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ സംഭവത്തെ മനസാക്ഷിയുള്ളവർക്ക് കാണാൻ കഴിയൂ'
മലയോര വിഷയം മുന്നണി മാറ്റവുമായി കൂട്ടിക്കെട്ടേണ്ടെന്നും മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും പോസ്റ്റിൽ അഭിപ്രായപ്പെട്ടു
വഖഫ് ബോർഡ് തീരുമാനങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥയെ അംഗീകരിക്കുന്നുവെന്ന് ജോസ് കെ. മാണി പാർലമെന്റിൽ പറഞ്ഞു.
സംസ്ഥാന സമിതി അംഗങ്ങളായ സക്കീർ ഒതളൂർ, അഡ്വ. കുറ്റിയിൽ ഷാനവാസ് എന്നിവരാണ് രാജിവെച്ചത്.
മുഖ്യമന്ത്രിയുടെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാൽ അത്തരം ചർച്ചകൾ ഒഴിവാക്കണമെന്നാണ് കർശന നിർദേശം
എൽ.ഡി.എഫിൽ നിന്ന് സി.പി.ഐയിലെ പി.പി സുനീർ, കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി എന്നിവരും, യു.ഡി.എഫിൽ നിന്ന് മുസ്ലിം ലീഗിലെ ഹാരിസ് ബീരാനുമാണ് രാജ്യസഭയിലെത്തുക.
പ്രാദേശിക സിപിഎം പ്രവർത്തകർക്ക് തീരുമാനത്തിൽ അതൃപ്തിയുണ്ടെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു
ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവിട്ട ക്രൈസ്തവ വിഭാഗങ്ങളെ പിടിച്ചുനിര്‍ത്താന്‍ തീരുമാനം സഹായകരമാകുമെന്ന് സി.പി.എമ്മും ഇടതു മുന്നണിയും കരുതുന്നു
രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് ജോസ് കെ.മാണി
എന്‍.ഡി.എയുമായി കേരളാ കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയെന്ന വാർത്തകൾ പാർട്ടിയുടെ ഡിമാൻ്റ് കൂട്ടിയെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്