Light mode
Dark mode
ഇക്കൊല്ലം പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായി സിഎംആർഎല്ലിലെ മാസപ്പടി വിവാദം മാറി.
ബില്ലുകളിൽ തീരുമാനമെടുക്കാൻ മാർഗ്ഗരേഖ എന്നതാണ് കേരളത്തിന്റെ ആവശ്യം
യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതായി സി.പി.എം ജില്ലാസെക്രട്ടറി
ജൂണില്‍ ഉദ്ഘാടനം, ആ മാസം തന്നെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 ബിപിഎല്‍ കുടുംബങ്ങളില്‍ വീതം സൗജന്യ കണക്ഷൻ എന്നായിരുന്നു പ്രഖ്യാപനം.
ജനാധിപത്യ സംവിധാനത്തിൽ ലാറ്റിൻ കത്തോലിക്കർക്ക് അർഹമായ പ്രാധിനിത്യം നൽകുന്നില്ലെന്ന് ഇടയ ലേഖനത്തിൽ പറയുന്നു
മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ നിർദേശം നൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
അരലക്ഷം യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധമാണ് നടത്തുക.
എന്തുകൊണ്ട് ഊരാളുങ്കലിനേക്കാൾ കുറഞ്ഞ തുക ക്വോട്ട് ചെയ്ത ആൾക്ക് കരാർ നൽകിയില്ലെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം.
ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ പാലിക്കണം. മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.
എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാവാതിരിക്കേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
പ്രേംജിത്തിനെ വീണ്ടും ചെയർമാനായി നിയമിച്ച് പുതിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
മൂവായിരത്തോളം കലാകാരന്മാര് ഘോഷയാത്രയില്‍ പങ്കെടുക്കും
കേന്ദ്ര വിഹിതമായ 20 രൂപ 40 പെെസ അടുത്ത പ്രവർത്തി ദിനം മുതൽ പി ആർ എസ് വായ്പയായി ലഭിക്കുമെന്നാണ് സൂചന.
വിരമിച്ച അധ്യാപകരുടെ നിയമനം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കണം എന്നാണ് ആവശ്യം
കുറഞ്ഞ ചിലവില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം
മോചനത്തിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം എത്ര മുന്നേറി എന്നത് ഇപ്പോഴും ആശങ്കയാണെന്നും മുരളീധരൻ പറഞ്ഞു
ചർച്ച് ബിൽ സംബന്ധിച്ച നടപടികൾ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് സഭാ നേതൃത്വം യെച്ചൂരിയെ കണ്ടത്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദാനിയുമായുണ്ടാക്കിയ കരാർ പ്രകാരമാണിത്.