Light mode
Dark mode
റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം
ഇറാനു മേൽ അമേരിക്ക കൂടുതൽ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു.
ചൈനയുമായി കരാറിലെത്തിയ കാനഡക്ക് തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടനും മുന്നറിയിപ്പ് നൽകിയത്
Trump’s remarks came after Starmer held talks with Chinese President Xi Jinping in Beijing on Thursday
ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമപാത വിട്ടുകൊടുക്കില്ലെന്ന് യുഎഇക്ക് പിന്നാലെ സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്
ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്ക് വീര്യം പകര്‍ന്നും സാമ്പത്തിക ഉപരോധങ്ങള്‍ ശക്തമാക്കിയും ഇറാന് ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നതെന്നും കേസരി.
കരാറിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കാനഡയ്ക്ക് മേൽ ഇറക്കുമതിച്ചുങ്കം 100 ശതമാനമായി ഉയർത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു
ബോർഡ് ഓഫ് പീസിൽ അംഗമാവാനുള്ള ട്രംപിന്റെ ക്ഷണം ഇസ്രായേൽ ആദ്യം തന്നെ സ്വീകരിച്ചിരുന്നു.
സ്വിറ്റ്സർലന്റിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ട്രംപ് നാറ്റോ സെക്രട്ടറിയുമായി ചർച്ച നടത്തിയത്
ഇറാന്റെ കാര്യത്തിൽ എന്തു വേണമെന്ന് ട്രംപ് തീരുമാനിക്കുമെന്നും പല സാധ്യതകളും മുന്നിലുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ്
യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തെ സംയമനത്തോടെ നേരിടണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായും പാകിസ്താനിലെ ഇറാൻ നയതന്ത്ര പ്രതിനിധി റിസ അമീരി മുഖദ്ദം പറഞ്ഞു
ഇറാനിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ കക്ഷികൾക്ക് പങ്കുണ്ടെങ്കിലും അവരെ ചലിപ്പിക്കുന്ന യഥാർഥ ശക്തിയാര് എന്നതാണ് ചോദ്യം.
ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളാണ് ഇറാന്റെ പ്രധാന വ്യാപാര പങ്കാളികൾ. ഇവരെയെല്ലാം ട്രംപിന്റെ പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കും.
ദാർ ഗ്ലോബലുമായി കരാർ, 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് എറിക് ട്രംപ്
വെനസ്വേലയിൽ നിലവിൽ ആക്ടിങ് പ്രസിഡന്റുണ്ടായിരിക്കെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇത്തരമൊരു നീക്കം.
വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ട്രംപ് തന്റെ സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി
വെനസ്വേലൻ പ്രസിഡന്റ് മദുറോയെയും ഭാര്യയെയും യുഎസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ക്യൂബയെ കുറിച്ച് ട്രംപിന്റെ പ്രതികരണം