Light mode
Dark mode
സർക്കാരിനെ അനുമോദിച്ചുള്ള ഫ്ലക്സ് വച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്.
മന്ത്രി സജി ചെറിയാൻ, അബിൻ വർക്കി, അച്ചു ഉമ്മൻ, എം.ടി രമേശ് തുടങ്ങിയവരുടെ പേരുകളാണ് പെൺകുട്ടി പറയുന്നത്.
'വെള്ളാപ്പള്ളിയുടെ പരാമർശങ്ങളിൽ മറുപടി പറയേണ്ടത് രാഷ്ട്രീയ പാർട്ടികളാണ്'.
വെള്ളാപ്പള്ളിയുടെ മാടമ്പി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹം ഒരു നിലയ്ക്കും അംഗീകരിക്കാൻ പാടില്ലാത്തതാണ്.
ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ.
പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
ആരെയും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ശ്രമിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനിയിൽ ഒരു പേജ് ചന്ദ്രിക എന്ന തലക്കെട്ടിലായിരുന്നു കെഎൻഎ ഖാദറിന്റെ ഫേസ്ബുക്ക് കുറിപ്പ്
എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാൻ ഞങ്ങൾ വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു
പഴയ ഉത്തരവ് റദ്ദാക്കിയാണ് പുതിയ ഉത്തരവിറക്കിയത്
കുടുംബത്തിന്റെ ആരോപണം തള്ളി ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി
നമ്മുടെ നാട്ടിലെ ടൂറിസം സംവിധാനങ്ങൾ അത്ര മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്
ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ലാലോ എസ് ഐ ടി അന്വേഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് നിസയെ പിരിച്ചുവിട്ടത്
അടുത്ത ഭരണം കിട്ടിയാല്‍ ഇനിയൊരു മാറാട് കലാപം ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു
സ്ഥലത്ത് സംഘർഷം ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം
സിപിഎം കുതിരക്കച്ചവടം നടത്തില്ലെന്നും ഗോവിന്ദന് പറഞ്ഞു
ജാഫർ ചതിയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് മുസ്തഫ മീഡിയവണിനോട് പറഞ്ഞു.
ഇനി മത്സരിക്കില്ലെന്ന് ശശീന്ദ്രൻ നേരത്തെ പാർട്ടിയെ അറിയിച്ചിരുന്നുവെന്നും എന്‍സിപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദ് മീഡിയവണിനോട് പറഞ്ഞു
സാമ്പത്തിക ഇടപാടുകൾ നടന്നത് നിയമാനുസൃതമായാണെന്നും ജയസൂര്യ പറയുന്നു