Light mode
Dark mode
വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ ബ്രിക്സ് ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചിരുന്നു
യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ അയക്കാൻ സാധ്യതയുണ്ടെന്നും ട്രംപ്
യുദ്ധങ്ങള്‍ നിര്‍ത്തുകയാണെന്നും ആളുകൾ കൊല്ലപ്പെടുന്നത് കാണുന്നതിനെ താന്‍ വെറുക്കുന്നെന്നും ട്രംപ് പറഞ്ഞു
''അമേരിക്കയിൽ മൂന്നാമതൊരു രാഷ്ട്രീയ പാർട്ടി തുടങ്ങുന്നത് പരിഹാസ്യമാണ്, ഒരിക്കലും വിജയിക്കില്ല''
ഹമാസുമായുള്ള 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.
കുടിയേറ്റ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വൻതുക വകയിരുത്തുന്നതാണ് ബിൽ
അടുത്തയാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പാണ് ട്രംപിന്റെ പ്രഖ്യാപനം
യുഎസ് ചരിത്രത്തിൽ മറ്റൊരാൾക്കും ലഭിക്കാത്ത സബ്സിഡിയാണ് മസ്കിന് ലഭിച്ചതെന്നും ട്രംപ്
ഇറാൻ യുദ്ധത്തിൽ നെതന്യാഹു ദുർബലനായ ശേഷം യു.എസ് പ്രസിഡന്റ് ട്രംപ് കൂടുതൽ കരുത്തനായിട്ടുണ്ട്. ട്രംപ് നെതന്യാഹുവിനുമേൽ ശക്തമായ സമ്മർദം ചെലുത്തിയാൽ ഗസ്സയിൽ വെടിനിർത്തൽ സാധ്യമാകും. പക്ഷേ ടോട്ടൽ...
ഇനിയും പ്രകോപനമുണ്ടാകുകയാണെങ്കിൽ തങ്ങളുടെ 'യഥാർഥ കഴിവ്' പുറത്തെടുക്കാൻ മടിക്കില്ലെന്നും അരാഗ്ച്ചിയുടെ പോസ്റ്റിലുണ്ട്.
ഖാംനഈയെ മരണത്തിൽ നിന്ന് രക്ഷിച്ചത് ഞാനാണെന്നും ട്രംപ്
ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
അമേരിക്കന്‍ ടെക്നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.
ചൈനയുമായുള്ള വ്യാപാര കരാര്‍ ഒപ്പിട്ടുവെന്നും ട്രംപ് അറിയിച്ചു
ആണവ ആശങ്കകൾക്ക് പരിഹാരം കാണമെന്ന് വിവിധ ഗൾഫ് രാഷ്ട്രങ്ങൾ
ഗസ്സയിൽ യുദ്ധവിരാമം ആസന്നമാണെന്ന് തന്റെ പശ്ചിമ്യേൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് അറിയിച്ചതായും ട്രംപ്
ആണവ പദ്ധതി ഇല്ലാതാക്കാനായില്ലെന്നുള്ള യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെയാണ് വിശദീകരണം
ഫൊർദോ ആണവ നിലയത്തിലെ യുഎസ് ആക്രമണത്തിൽ കാര്യമായ ഫലമുണ്ടായിട്ടില്ലെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതിനിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ ദുരൂഹ നടപടി
ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി
''കുറേ തവണയായി ഇറാനും ഇസ്രായേലും ഏറ്റുമുട്ടുന്നു. എന്ത് തെമ്മാടിത്തമാണ് ഇരുകൂട്ടരും ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നില്ല''