Light mode
Dark mode
കേസിൽ അറസ്റ്റ് ഭയന്നാണ് രാഹുൽ ആദ്യം തമിഴ്നാട്ടിലേക്കും പിന്നീട് കർണാടകയിലേക്കും കടന്നിരിക്കുന്നത്.
ഉണ്ണികൃഷ്ണന്റെ ഭാര്യ വീട്ടിലെത്തി കേസ് പിൻവലിക്കാൻ അപേക്ഷിച്ചെന്നും പരാതിക്കാരി പറയുന്നു
2026 മെയ് 20നാണ് 20 വർഷ ശിക്ഷാ കാലാവധി പൂർത്തിയാകുക
ദേവഭൂമി സംഘര്‍ഷ സമിതി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്
തമ്പാനൂർ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസ് നടപടിക്രമങ്ങൾക്ക് ശേഷം പൊൻകുന്നം പൊലീസിന് കൈമാറുകയായിരുന്നു.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇയാൾ വീഡിയോ നിർമിച്ചത്.
യുവതിക്കെതിരായ വീഡിയോ ഏഴ് ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്ന് കോടതി നിർദേശിച്ചു.
യുഡിഎഫ് ജനപ്രതിനിധികളെ അടക്കം തിരഞ്ഞ് പൊലീസ് വീടുകളിലെത്തുന്നുവെന്നാണ് യുഡിഎഫിന്റെ ആക്ഷേപം
കേസ് വിജിലൻസിന്റെ പരിധിയിൽ വരുന്നതല്ല എന്ന ഉത്തരവായിരുന്നു സിംഗിൾ ബെഞ്ച് നേരത്തെ പുറത്തിറക്കിയിരുന്നത്
നദീം ഖാന്, ബബ്ലു ഖാന് എന്നിവരുടെ അറസ്റ്റാണ് തടഞ്ഞത്
മുസ്ലിം സ്ത്രീകൾ കൂടുതൽ പ്രസവിക്കുന്നെന്നും ഇക്കാര്യത്തിൽ ഹിന്ദു സ്ത്രീകൾ പിറകിലാവുന്നെന്നുമായിരുന്നു പ്രസംഗം.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ശനിവാര്‍ വാഡ സന്ദര്‍ശിക്കാനെത്തിയ മുസ്ലിം സ്ത്രീകള്‍ കോട്ടവളപ്പിലെ ഒഴിഞ്ഞസ്ഥലത്ത് നമസ്കരിച്ചത്.
ദേവസ്വം ഉദ്യോഗസ്ഥരുൾപ്പടെ കേസിൽ 10 പ്രതികൾ
ജൗൻപൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെയായിരുന്നു ഷമ പർവീൻ എന്ന യുവതിയുടെ പരാതി.
പൊലീസിനെ ആക്രമിച്ചു, മറ്റൊരു രാജ്യത്തെ പിന്തുണയ്ക്കാനായി ഇന്ത്യയെ അപമാനിച്ചു എന്നീ ആരോപണങ്ങളുന്നിച്ചാണ് നടപടി.
കോടതിയുടെ അനുമതിയോടെ മാത്രമെ കേസെടുക്കാൻ കഴിയുവെന്നാണ് റിപ്പോർട്ട്
കേസ് നിലനിൽക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല
രാഹുൽ അയച്ച സന്ദേശങ്ങളുടെ വിവരങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി
80 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്
ചെയ്യാത്ത കുറ്റത്തിന് 17 ദിവസം അറസ്റ്റിലായ തങ്കച്ചൻ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു