Light mode
Dark mode
ഭർത്താവ് ദേവേന്ദ്ര ഗെഹ്ലോട്ട് , അലോട്ട് മുൻ എംഎൽഎ ആയ ഭർതൃപിതാവ് ജിതേന്ദ്ര ഗെഹ്ലോട്ട് , സഹോദരീഭർത്താവ് വിശാൽ ഗെഹ്ലോട്ട് എന്നിവർക്കെതിരെയാണ് പരാതി
മഠം നിർദേശിക്കുന്ന പ്രകാരം മംഗളൂരുവിലോ ഉഡുപ്പിയിലോ ഭൂമി ലഭ്യമാക്കുമെന്നും സിദ്ധരാമയ്യ
കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ യുവതി പരാതിയുമായി എത്തിയെന്നറിഞ്ഞതോടെയാണ് രാഹുൽ മുങ്ങിയത്.
നാട്ടുകാരും വനപാലകരും അരിച്ചുപെറുക്കിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
മികച്ച ഭരണം കാഴ്ച വെക്കാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചതായും കോൺഗ്രസിന് കീഴിൽ മികച്ച വികസനം തുടരുമെന്നും ഡി.കെ ശിവകുമാർ
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള കോൺഗ്രസ് പാർട്ടിക്കകത്തെ നേതൃത്വപരമായ സംഘർഷം പുതിയൊരു ഫോർമുലയിലൂടെ തുടച്ചുനീക്കപ്പെട്ടു
2027ൽ ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാമെന്നാണ് സിദ്ധരാമയ്യ മുന്നോട്ടുവെക്കുന്ന നിർദേശം
മുഖ്യമന്ത്രിപദം സംബന്ധിച്ച് പോര് തുടരുകയാണെങ്കിൽ ഒരു കറുത്ത കുതിര രംഗപ്രവേശം ചെയ്തേക്കാമെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നും താനായാലും ശിവകുമാറായാലും ആ തീരുമാനം അംഗീകരിക്കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു
ഹൈക്കമാന്‍ഡ് വിളിച്ചിട്ടില്ലെന്നും വിളിച്ചാല്‍ പോകുമെന്നും സിദ്ധരാമയ്യ പറഞ്ഞു
Congress power struggle intensifies in Karnataka | Out Of Focus
മുഖ്യമന്ത്രി മാറ്റം 200 ശതമാനം ഉറപ്പെന്ന് രാമനഗരം എംഎൽഎയും ഡി.കെ പക്ഷക്കാരനുമായ ഇഖ്ബാൽ ഹുസൈൻ പറഞ്ഞു
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കളെ കാണാൻ ഡൽഹിയിലേക്ക് പോയ എംഎൽഎമാരുടെ സംഘത്തിലും ഹുസൈൻ ഉൾപ്പെട്ടിരുന്നു
'ഡി.കെ ശിവകുമാർ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി'
മൂന്നു കാറുകളിലായി എത്തിയ 12 അംഗ സംഘം തട്ടിക്കൊണ്ടു പോയി സ്വർണം തട്ടിയെടുത്തത്
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
18 മാസത്തിലേറെയായി ഇരുവരും തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സിദ്ധരാമയ്യയെ മാറ്റി ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടാനാണ് ഒരുകൂട്ടം എംഎൽഎമാർ ഡൽഹിയിലെത്തിയത്
കർണാടകയിലെ ഹാവേരിയിലാണ് സംഭംവം
സംസ്ഥാന സര്‍ക്കാരില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്നും ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കുമെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം