Light mode
Dark mode
സിദ്ധരാമയ്യ പ്രസംഗിക്കാനായി എഴുന്നേറ്റതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.കെ-ഡികെ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു
'സംസ്ഥാനങ്ങൾ ഡൽഹിയുടെ കീഴിലുള്ള മുൻസിപ്പാലിറ്റികളല്ല, ഫെഡറലിസം ഭരണഘടനാപരമായ അവകാശം'
തന്റെ ഭാവി സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ഡി.കെ ശിവകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്തെത്തി
പ്രതിപക്ഷ പ്രതിഷേധങ്ങളും വിമർശനങ്ങളും സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയതോടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ ഇടപെട്ടു
യെലഹങ്ക കുടിയൊഴിപ്പിക്കലിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ, വസ്തുതകൾ മനസ്സിലാക്കാതെയാണെന്നും സിദ്ധരാമയ്യ പറഞ്ഞു
മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന് സിദ്ധരാമയ്യ കൂടിക്കാഴ്ചയിൽ വേണുഗോപാലിനോട് ആവശ്യപ്പെട്ടു എന്നാണ് സൂചന
മഠം നിർദേശിക്കുന്ന പ്രകാരം മംഗളൂരുവിലോ ഉഡുപ്പിയിലോ ഭൂമി ലഭ്യമാക്കുമെന്നും സിദ്ധരാമയ്യ
മികച്ച ഭരണം കാഴ്ച വെക്കാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചതായും കോൺഗ്രസിന് കീഴിൽ മികച്ച വികസനം തുടരുമെന്നും ഡി.കെ ശിവകുമാർ
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള കോൺഗ്രസ് പാർട്ടിക്കകത്തെ നേതൃത്വപരമായ സംഘർഷം പുതിയൊരു ഫോർമുലയിലൂടെ തുടച്ചുനീക്കപ്പെട്ടു
കഴിഞ്ഞ ഒരു മാസമായി ചില ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നുവെന്നും ഇപ്പോൾ എല്ലാം പരിഹരിക്കപ്പെട്ടെന്നും ഡി.കെ ശിവകുമാർ പറഞ്ഞു
മുഖ്യമന്ത്രിപദം സംബന്ധിച്ച് പോര് തുടരുകയാണെങ്കിൽ ഒരു കറുത്ത കുതിര രംഗപ്രവേശം ചെയ്തേക്കാമെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
Congress power struggle intensifies in Karnataka | Out Of Focus
'ഞങ്ങളുടെ ഉറപ്പുകൾ വാക്കുകളിലല്ല, പ്രവൃത്തിയിലാണ്'
'ഡി.കെ ശിവകുമാർ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി'
സംസ്ഥാന സര്‍ക്കാരില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്നും ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കുമെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇയാൾ വീഡിയോ നിർമിച്ചത്.
ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ രഹസ്യമായും ചിലപ്പോഴൊക്കെ പരസ്യമായും ആവശ്യപ്പെടുന്നുണ്ട്
മുഖ്യമന്ത്രിപദത്തില്‍ നോട്ടമിട്ടിരിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് തലവേദന സൃഷ്ടിക്കുന്നതാണ് യതീന്ദ്രയുടെ പ്രസ്താവന.
'ഒരു സനാതനി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞു. സനാതനികളും യാഥാസ്ഥിതിക ഘടകങ്ങളും ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നാണ് അത് കാണിക്കുന്നത്'.