Light mode
Dark mode
യഥാക്രമം ഗയ ടൗണിൽ നിന്നും സുപോളിൽ നിന്നുമാണ് ഇരുവരും ജനവിധി തേടുന്നത്.
തൃശൂരിൽ ബൈക്ക് യാത്രികന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് മൂന്ന് ലക്ഷം...
'കശ്മീരികൾ എല്ലാവരും തീവ്രവാദികളല്ല, നിരപരാധികളെ ഇതിലേക്ക്...
ബിഹാറിലെ വീഴ്ചയിലും കോൺഗ്രസിന് മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ ആശ്വാസം;...
രണ്ടക്കം തികയാതെ കോൺഗ്രസ്; പിടിച്ച് നിൽക്കാനാവാതെ ഇടതുപാർട്ടികളും
'സ്ത്രീ വോട്ടര്‍മാര്‍ക്ക് നൽകിയ 10,000 രൂപ ബിഹാര്‍ ഫലത്തെ...
2020ൽ ആര്‍ജെഡി സ്ഥാനാര്‍ഥിയായും 2015ൽ സ്വതന്ത്രനായും മത്സരിച്ചയാളാണ് അനന്ത് കുമാര്‍
ബിഭൂതിപൂർ മണ്ഡലത്തിൽ അജയ് കുമാറാണ് ലീഡ് ചെയ്യുന്നത്
അഭിഭാഷകരും ഡോക്ടർമാരും ശാസ്ത്രജ്ഞരും മുൻ ഐപിഎസുകാരും ഉൾപ്പെടെ പ്രമുഖരെ സ്ഥാനാർഥികളാക്കിയാണ് ജെഎസ്പി ശക്തി തെളിയിക്കാൻ തുനിഞ്ഞിറങ്ങിയത്.
ബിഹാർ ജനത നരേന്ദ്ര മോദിയിൽ വിശ്വാസം അർപ്പിച്ചു.ജനങ്ങൾക്ക് എന്‍ഡിഎയിലും ബിജെപിയിലും വിശ്വാസമുണ്ടെന്നും അനില്‍ മീഡിയവണിനോട് പറഞ്ഞു
പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റകക്ഷി
കണക്കിലെ പൊരുത്തക്കേട് കമ്മീഷൻ വിശദീകരിക്കണമെന്ന് ഭട്ടാചാര്യ ആവശ്യപ്പെട്ടു.
വോട്ടെണ്ണൽ ആരംഭിച്ച് മൂന്നര മണിക്കൂർ പിന്നിടുമ്പോൾ തേജസ്വി 3,000 വോട്ടുകൾക്ക് പിന്നിലാണ്.
ജെഡിയു,ബിജെപി ഒപ്പത്തിനൊപ്പം, പുറകിൽ ആർജെഡി
ആർഎസ്എസ് വീണ്ടും ദേശീയ താത്പര്യത്തെ വഞ്ചിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.
അരാജകത്വത്തിന്റെ ഒരു സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചിരുന്നു
നാല് പേർക്ക് ഇരിക്കാവുന്ന സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററുകൾക്ക് മണിക്കൂറിൽ ഏകദേശം 1.5 ലക്ഷം രൂപ വിലവരും
സതീഷ് കുമാര്‍ യാദവാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ഥി
തേജസ്വി യാദവ് രാഘവ്പൂര് മണ്ഡലത്തിൽ മുന്നിലാണ്.
ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പിന്നിൽ